സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി.ജെ.പി പുറത്ത്
കവരത്തി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കി. സേവ് ലക്ഷദ്വീപ് ഫോറവുമായി ദ്വീപിലെ ബി.ജെ.പിക്കാര്‍ സഹകരിക്കരുത് എന്ന് ബി.ജെ.പിയുടെ ലക്ഷദ്വീപ് ചുമതലയുള്ള അബ്ദുള്ളക്കുട്ടി പറയുന്ന വാട്സപ്പ് വോയ്സ് ക്ലിപ്പ് പുറത്തായതും, ഐഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതുമാണ് എസ്.എല്‍.എഫില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കാന്‍ കാരണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ മറ്റ് അംഗങ്ങള്‍ എെക്യകണ്ഠേനയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്ചയായി ബി ജെ പി യെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വൈസറെ തടസ്സപ്പെടുത്തിയ കേസ്; സി പി ഐ നേതാവിനെ അറസ്റ്റ് ചെയ്തു. രണ്ടു പേർക്ക് അറസ്റ്റ് വാറന്റ്
- യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് മാർച്ച് നടത്തി
- കളക്ടറുടെ നുണക്കഥകൾ വീണ്ടും പൊളിയുന്നു. മിനിക്കോയിയിൽ മയക്കു മരുന്നു കള്ളക്കടത്തു നടന്നിട്ടില്ല എന്ന് സമ്മതിച്ച് ലക്ഷദ്വീപ് പോലീസ്
- പ്രഫുൽ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ, ലക്ഷദ്വീപിൽ അതീവസുരക്ഷ ആദ്യം
- തുടർച്ചയായി ഹെെക്കോടതിയില്‍ നിന്ന് ദ്വീപ് ഭരണകൂടത്തിന് തിരിച്ചടി - സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കാൻ കളക്ടർക്ക് അധികാരം ഇല്ല