എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി; ആദ്യ പരീക്ഷ എളുപ്പമെന്ന് വിദ്യാര്‍ഥികള്‍ - ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് മൂല്യനിർണ്ണയം
എസ്.എസ്.എൽ.സി പരീക്ഷക്ക് തുടക്കമായി. നാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി നൂറ്റിനാല്‍പ്പത്തി രണ്ട് വിദ്യാർഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്. കടുത്ത ചൂടിനെ നേരിടാനുള്ള സംവിധാനങ്ങള്‍ പരീക്ഷാഹാളില്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗൾഫ് മേഖലയിലെ ഒന്‍പതും കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ആദ്യ ദിനത്തില്‍ ഭാഷ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കടുത്ത ചൂടിനെ നേരിടാനായി പരീക്ഷാഹാളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
നാളെ മലയാളം രണ്ടാം പേപ്പറിലാണ് പരീക്ഷ. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണ്ണയം നടക്കും.
സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗൾഫ് മേഖലയിലെ ഒന്‍പതും കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ആദ്യ ദിനത്തില്‍ ഭാഷ വിഷയങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. കടുത്ത ചൂടിനെ നേരിടാനായി പരീക്ഷാഹാളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
നാളെ മലയാളം രണ്ടാം പേപ്പറിലാണ് പരീക്ഷ. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണ്ണയം നടക്കും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി